Tuesday, 9 August 2016

കേരളത്തിലെ വിവിധ ജാതികളുടെ ഉദ്ഭവം

വെളുത്ത തൊലിക്കാരോട് ആസ്ട്രലോയിടുകള്‍ പുലര്‍ത്തുന്ന വിധേയത്വവും ആശ്രിതത്വവും അതിനൊപ്പം ദൈവത്തിലുള്ള അന്ധമായ വിശ്വാസവുമാണ് കേരളത്തില്‍ വിവിധ ജാതികള്‍ ഉണ്ടാകാന്‍ കാരണം ‌.മധ്യേഷ്യയില്‍ നിന്ന് വടക്കേ ഇന്ത്യയില്‍ എത്തിയ കൊക്കേഷ്യന്‍ ഉപ വിഭാഗ കാരായ മെടിട്ടരേനിയന്‍ കാര്‍ ഇന്ത്യയിലെ ഭൂരിപക്ഷ ജനതയായ ആസ്ട്രോയിടുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടു സൃഷ്‌ടിച്ച സങ്കര ജനതയാണ് പിന്നീട് ബ്രാഹ്മണര്‍ എന്ന് അറിയപ്പെട്ട ചൂഷക വര്‍ഗം.ഇവരില്‍ ചിലര്‍ ഗ്രൂപ്പ് തിരിഞ്ഞു ആദ്യം വടക്കേ ഇന്ത്യയിലും പിന്നീട് തെക്കേ ഇന്ത്യയിലും ആത്മീയ ആധിപത്യവും തുടരന് ഭൌതിക ആധിപത്യവും സ്ഥാപിച്ചു. സായിപ്പിന് മുന്നില്‍ കവാത്ത് മറക്കുന്ന ആസ്ട്രലോയിടുകള്‍ ഈ സങ്കര വര്‍ഗത്തെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കരുതി ആനയിച്ചു വാഴിച്ചു.കാട്ടാളരില്‍ കാപ്പിരി കാമദേവന്‍ എന്ന പോലെ തവിട്ടു നിരക്കാര്‍ക്കിടയില്‍ മങ്ങിയ വെളുപ്പു നിറവും മേടിടരേനിയന്‍ രൂപ ഭാവങ്ങളും ഉള്ള ഇവര്‍ ദൈവ തുല്യരായി പരിലസിച്ചു..ദൈവനാമത്തില്‍ ആസ്ട്രലോയിടുകളെ ചൂഷണം ചെയ്യുന്നതില്‍ വന്‍ വിജയമാണ് ഇവര്‍ വരിച്ചത്‌.

കേരളത്തില്‍ പ്രവേശിച്ച ഇവര്‍ ആദ്യം ആസ്ട്രലോയിദ്‌ നാടുവാഴികളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചു.ആദ്യകാലങ്ങളില്‍ തങ്ങളുടെ ജനസംഖ്യയില്‍ ഉള്ള കുറവ് പരിഹരിക്കാന്‍ കുറെ ആസ്ട്രലോയിടുകളെ ഇവര്‍ നൂലിട്ട്‌ ബ്രാഹ്മനരാക്കി കൂടെ കൂട്ടി.നൂലിട്ട്‌ നൂലിട്ട്‌ അവസാനം തങ്ങളുടെ ട്രേഡ് സീക്രറ്റ്‌ ആയ വെളുത്ത തൊലി കറുത്ത് കരുവാളിക്കും എന്നായപ്പോള്‍ ബ്രാഹ്മണന്‍ അത് നിര്‍ത്തി പ്രമാണികളും നാടുവാഴികളും ആയ ആസ്ട്രലോയിടുകളുടെ സ്ത്രീകളെ ലൈംഗിക ത്രിപ്തിക്കായി ഉപയോഗിച്ച് തുടങ്ങി(സംബന്ധം).അങ്ങനെ തവിട്ടു നിരക്കാരെ വെള്ള ബീജത്തില്‍ കുളിപ്പിച്ച് അവിടവിടെ വെള്ളനിറവും അതിനുപരി തവിട്ടു നിറവുമുള്ള ഒരു സങ്കര വര്‍ഗം സൃഷ്ടിക്കപ്പെട്ടു.അവരാണ് ഇന്ന് നായര്‍, മേനോന്‍, നമ്പ്യാര്‍, കൈമള്‍ ,വാര്യര്‍ തുടങ്ങിയ സവര്‍ണ പേരുകളില്‍ അറിയപ്പെടുന്ന സങ്കര ജനത.തമ്പ്രാന്‍ തങ്ങളുടെ അമ്മ മാരെ വ്യഭിച്ചരിച്ചതിലൂടെ തങ്ങള്‍ മഹത്വ ജന്മം നേടി എന്ന് കരുതുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്ന പ്രസ്തുത കാക്ക കുളിച്ച കൊക്കുകള്‍ പിന്നീട് തങ്ങളുടെ അധീശത്വം ഇവിടെ സ്ഥാപിക്കുന്നതില്‍ വിജയിച്ചു.തങ്ങളുടെ വേശ്യാ വൃന്ദ സംരക്ഷണത്തിനായി ബ്രാഹ്മണന്‍ അതിനു കൂട്ട് നില്‍ക്കുകയും ചെയ്തു.വ്യഭിചാരത്തിനും കൂട്ടി കൊടുപ്പിനും മുതിരാതിരുന്ന ബാക്കിയുള്ള ആസ്ട്രലോയിടുകള്‍ ഈഴവര്‍ പുലയര്‍ പറയര്‍ തുടങ്ങിയ പേരുകളില്‍ പില്‍ക്കാലത്ത്‌ അറിയപ്പെട്ടു.ആസ്ട്രലോയിട് ദൈവങ്ങള്‍ കാവുകളില്‍ നിന്ന് ബ്രാഹ്മണ നിയന്ത്രിത ക്ഷേത്രങ്ങളിലേക്ക് മാറ്റി സ്ഥാപിക്ക പ്പെടുകയും പരിഷ്കൃത പരിവേഷങ്ങള്‍ നല്‍കപ്പെടുകയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജാതി സമ്പ്രദായത്തിന്റെ ഉപജ്ഞാതാക്കള്‍ ബ്രാഹ്മണര്‍ അല്ല.ആസ്ട്രലോയിടുകള്‍ക്കിടയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജനങ്ങള്‍ പില്‍ക്കാലത്ത്‌ ജാതി രൂപം കൈക്കൊള്ളുകയായിരുന്നു.അതിനു ചൂഷക ബ്രാഹ്മണര്‍ കുതന്ത്രങ്ങളിലൂടെ ജന്മത്തെ അടിസ്ഥാനമാക്കി "ശാസ്ത്രീയ "അടിത്തറ നല്‍കുകയാനുണ്ടായത്..പുലയന്‍ എന്ന പദത്തിന്റെ അര്‍ഥം കര്‍ഷകന്‍ എന്നാണു.കാര്ഷികജോലികള്‍ സ്വീകരിച്ച ആസ്ട്രലോയിടുകള്‍ പിന്നീട് ആ പേരില്‍ ഒരു ജാതി ആയി മാറുകയായിരുന്നു.. ചെത്ത്‌ തൊഴിലാക്കിയവര്‍ ചാന്റോര്‍ എന്നും പിന്നീട് ചാന്നാര്‍ എന്നും അറിയപ്പെട്ടു.സമാന ജാതികള്‍ ഒന്ന് ചേരന് പില്‍ക്കാലത്ത്‌ ഈഴവര്‍ ,വിശ്വ കര്മജര്‍ പോലുള്ള വലിയ ജാതികള്‍ ഉത്ഭവിച്ചു.
.
കേരളത്തിലെ ബുദ്ധമതം.
ബ്രാഹ്മണമതം വേരുകള്‍ ആഴ്ത്തും മുമ്പ്‌ ഇവിടെ ആസ്ട്രലോയിട് കളുടെ ബഹുദൈവ സമ്പ്രദായവും തുടര്‍ന്ന് കുറെ പേര്‍ക്കിടയില്‍ ബുദ്ധമത വും നിലനിന്നിരുന്നു.ബുദ്ധ പാരമ്പര്യം പിന്‍ തുടര്‍ന്നിരുന്ന ആസ്ട്രലോയിദ്‌ ഗോത്രങ്ങള്‍ പലതും ബ്രാഹ്മണ മതത്തോട് അകലം പാലിക്കുകയും അവര്‍ പില്‍ക്കാല ബ്രാഹ്മനാധിപത്യ കാലത്ത് മുഖ്യധാരാ സമൂഹത്തില്‍ നിന്ന് നിഷ്കാസിതര്‍ ആകുകയും ചെയ്തു.ഇന്നത്തെ ഈഴവ സമൂഹം അവര്‍ കൂടി ഉള്‍പ്പെട്ടതാണ്.
ക്രിസ്ത്യാനികളും മുസ്ലീങ്ങളും.
ആസ്ട്രലോയിദ്‌ മേടിടര്രെനിയന്‍ സങ്കര വര്‍ഗമായ ബ്രാഹ്മണര്‍ ഇവിടെ എത്തുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ ശുദ്ധ കൊക്കസോയിദ്‌ വംശജരായ യൂറോപ്യന്മാരും മേടിടരേനിയന്‍ കാരായ അറബികളും ഇവിടെ എത്തിയിരുന്നു.കച്ചവടത്തിനെത്തിയ ആ വെള്ളതോലിക്കാര്‍ക്ക് മുന്നിലും ആസ്ട്രലോയിടുകള്‍ കവാത്ത് മറന്നു.അവരുടെ വിശ്വാസ സംഹിതകളില്‍ ലയിക്കാനും തങ്ങളുടെ സ്ത്രീകളെ അവര്‍ക്ക് നല്‍കാനും ചില ആസ്ട്രലോയിടുകള്‍ മുന്നോട്ടു വന്നു.അവരോടൊത്ത് കിടന്നും അവര്‍ക്ക് കൂട്ടിക്കൊടുത്തും തൊലിവെലുപ്പിച ആസ്ട്രലോയിടുകള്‍ പില്‍ക്കാലത്ത്‌ സുറിയാനി ക്രിസ്ത്യാനികള്‍ എന്ന് അറിയപ്പെട്ടു.അറബികളുമായി ചങ്ങാത്തം സ്ഥാപിച്ചവര്‍ മുസ്ലിങ്ങള്‍ എന്നും .
കാക്ക കുളിയിലൂടെ കൊക്കായി മാറി എന്ന് നടിച്ച അവര്‍ക്കും ആസ്ട്രലോയിദ്‌ സമൂഹം ഉയര്‍ന്ന സ്ഥാനം കല്പിച്ചരുളി.ബീജക്കുളി ഇല്ലാതെ തന്നെ ചിലര്‍ അവരോടോന്നിച്ചു ചേര്നു പ്രസ്തുത മതങ്ങളുടെ ജനകീയാടിതര വിപുലപ്പെടുത്തി.
ബ്രാഹ്മണന്‍ എന്ന വര്‍ഗം എത്തുന്നതിനു വളരെ മുന്‍പുതന്നെ ഇവിടെ ഉണ്ടായവരാന് മുസ്ലീങ്ങളും ക്രിസ്ത്യാനികളും.എന്നാല്‍ അവരുടെ പിന്‍ഗാമികളില്‍ പലരും ഇന്നും അവകാശപ്പെടുന്നത് തങ്ങള്‍ ബ്രാഹ്മണന്‍ മതം മാറി ഉണ്ടായതാണ് എന്നാണു.ഒറിജിനല്‍ വെള്ളക്കാരുടെ യൂറോപ്യന്‍ അറേബ്യന്‍ വംശീയ മേന്മയെക്കാള്‍ അവരെന്തുകൊണ്ട് സന്കരവര്‍ഗമായ ബ്രാഹ്മണ മേന്മയെ പുല്‍കാന്‍ വെമ്പുന്നു?ഈ ചോദ്യത്തിന് ഉത്തരം തരുന്നത് ഇവിടെ ബ്രാഹ്മണന്‍ നേടിയ സമ്പൂര്‍ണ അധീശത്വമാണ്.ദൈവത്തിന്റെ പേരില്‍ ആസ്ട്രലോയിദ്യ്കളെ ഭയപ്പെടുത്തി ബ്രാഹ്മണന്‍ നേടിയ മേധാവിത്വം കച്ചവടക്കാരായ അറബികളും റോമാക്കാരും നേടിയ മേധാവിത്വത്തിനും എത്രയോ മുകളില്‍ ആയിരുന്നു.തന്മൂലം ബ്രാഹ്മണ പാരമ്പര്യം അവകാശപ്പെടുക എന്ന തന്ത്രമായിരുന്നു അവര്‍ക്ക് കൂടുതല്‍ കരണീയം..
കലര്‍പ്പില്ലാത്ത കേരളീയര്‍.
ഈഴവരും ,പുലയരും ,വിശ്വകര്‍മജരും ,പറയരും ,ആദിവാസികള്‍ ഭൂരിഭാഗവും മറ്റും അടങ്ങുന്ന കേരളത്തിലെ ഭൂരിപക്ഷ ജനതയാണ് കലര്‍പ്പില്ലാത്ത ആസ്ട്രലോയിദ്‌ കേരളീയര്‍.ഇവര്‍ക്കിടയില്‍ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തില്‍ മെലാനിന്‍ ലെവല്‍ കൂടിയ കറുത്ത തൊലിക്കാര്‍ മുതല്‍ തീരെ കുറഞ്ഞ വെള്ള,മഞ്ഞ തൊലിക്കാര്‍ വരെയുണ്ട്.അതിനാല്‍ അവരുടെ വെളുത്ത നിറത്തിന് പിന്നില്‍ ബ്രാഹ്മണ ബീജം തേടി പോകേണ്ടതില്ലഎന്ന് ചുരുക്കം..നിറം എതാനെങ്ങിലും അവരുടെ ആസ്ട്രലോയിദ്‌ ശാരീരിക പ്രത്യേകതകള്‍ സ്പഷ്ടമാണ്.
കേരളത്തിലെ ബ്രാഹ്മണ,ശൂദ്ര,ക്രൈസ്തവ,ഇസ്ലാം സങ്കര ജനതയ്ക്ക് ഇന്നും രൂപത്തില്‍ ചായ്‌വ് കൂടുതല്‍ ആസ്ട്രലോയിടുകലോടാണ്.ഒറ്റക്കും തെറ്റക്കും മറ്റും കുറെ മെടിട്ടരേനിയന്‍ പ്രത്യേകതകള്‍ അവരില്‍ ചിലര്‍ക്ക് ഉണ്ടെന്നത് വിസ്മരിക്കുന്നില്ല.
(വിവരങ്ങള്‍ക്ക് കടപ്പാട്.ശ്രീ.സുരേഷ് ബാബു,കൊല്ലം.)
പിന്‍ കുറിപ്പ്.
1.ചീനന്മാരുമായുള്ള കച്ചവട ബന്ധം അല്‍പ സ്വല്പം മംഗോളിയന്‍ രൂപവും ചില കേരളീയര്‍ക്ക് നല്‍കിയിട്ടുണ്ട്.
2.ചില പ്രശസ്തരുടെ രൂപത്തിലെ വംശീയ ചായ്വ് നോക്കുക.
മമ്മൂട്ടി,ദിലീപ്.-ആസ്ട്രലോയിദ്‌.
മോഹന്‍ലാല്‍,ഇന്നസെന്റ്-ആസ്ട്രലോയിദ്‌ മംഗോളിയന്‍ സങ്കരം.
ജഗന്നതവര്‍മ-ആസ്ട്രലോയിദ്‌ മേടിടരേനിയന്‍ സങ്കരം.
ലിസ്സി -മേടിടരേനിയന്‍.
പ്രിയദര്‍ശന്‍-ആസ്ട്രലോയിദ്‌.
തിലകന്‍,നെടുമുടി-ആസ്ട്രലോയിദ്‌.
ഈ.എം.എസ്-ആസ്ട്രലോയിദ്‌.
ശ്രീ ചിത്തിര തിരുനാള്‍ ബാല രാമ വര്‍മ -ആസ്ട്രലോയിദ്‌.
കെ.കരുണാകരന്‍-ആസ്ട്രലോയിദ്‌ മേടിടരേനിയന്‍ സങ്കരം.
Reference:

No comments:

Post a Comment