Tuesday, 9 August 2016

നാട് വാഴികളുടെ വംശീയാടിത്തറ.- ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ട വര്‍മ.

കേരള ദേശത്തെ ആസ്ട്രലോയിട് ഗോത്രതലവമാരായിരുന്നവര്‍ ആണ് പില്‍കാലത്ത് നാട്ടു പ്രമാണിമാരും നാട്ടു രാജാക്കന്മാരും ആയിത്തീര്നത് . അവര്‍ പരസ്പരം പോരടിച്ചു ,ശക്തി കൂടിയവന്‍ കുറഞ്ഞവന്റെ ഭൂമി പിടിച്ചെടുത്തു രാജ്യ വിസ്തൃതി വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് കച്ചവടക്കാരായ റോമാക്കാരും അറബികളും എത്തിയത്.ആസ്ട്രലോയിടുകളുടെ ദൌര്‍ബല്യമായ അത്തരം വെള്ള തോലിക്കാരും ആയി അവരില്‍ ചിലര്‍ ഉണ്ടാക്കിയ കിടക്ക ബന്ധങ്ങളെ കുറിച്ചും മറ്റും ആദ്യ പോസ്റ്റില്‍ വിശദമാക്കിയിരുന്നല്ലോ. ആസ്ട്രലോയിട് ദൈവ സങ്കല്പങ്ങളുമായി പൊരുത്തപ്പെടാത്ത അത്തരക്കാരുമായി വിശാല തലത്തില്‍ ഒരു ബന്ധമുണ്ടാക്കാന്‍ നാടുവാഴികള്‍ തയ്യാറായില്ല.അത്തരം ഒരു ബന്ധം അവര്‍ ഉണ്ടാക്കുന്നത്‌ മൂന്നാം നൂറ്റാണ്ടിനു ശേഷം എത്തിയ ബഹുദൈവ വിശ്വാസികള്‍ ആയ സങ്കര വര്‍ഗ ബ്രാഹ്മണരും ആയാണ്.മന്ത്രവാദം,പൂജ,ആഭിചാരം,തന്ത്രം,തരികിട ,തട്ടിപ്പ് മുതലായവയുമായി എത്തിയ ബ്രാഹ്മണ വെള്ളതോലിക്കാരുടെ മുന്നില്‍ കവാത്ത് മറന്ന ആസ്ട്രലോയിട് നാടുവാഴികള്‍ അവരെ തങ്ങളുടെ ആത്മീയ ഉപദേശകര്‍ ആക്കി മാറ്റി. ആദ്യ കാലങ്ങളില്‍ ആരാധനാലയങ്ങള്‍ നോക്കിനടത്താന്‍ നടത്താന്‍ നിയോഗിക്കപ്പെട്ട ബ്രാഹ്മണന്‍ കാലക്രമേണ അന്ധവിശ്വാസങ്ങള്‍ അരക്കിട്ടുറപ്പിച്ചു നാടുവാഴികളെ തങ്ങളുടെ അധീനതയില്‍ കൊണ്ടുവന്നു.ദൈവങ്ങള്‍ക്കും രാജാക്കന്മാര്‍ക്കും ഇടനില നിന്ന ബ്രാഹ്മണര്‍ രാജാക്കന്മാരെ തന്ത്ര മന്ത്ര തട്ടിപ്പിലൂടെ ക്ഷത്രിയരായി അവരോധിച്ചു പൂണൂല്‍ നല്‍കി ധന്യരാക്കി.അതും പോരാഞ്ഞു അനന്തര തലമുറകള്‍ക്ക് വെള്ള തൊലി ജന്മനാ കിട്ടാന്‍ അവരുടെ സ്ത്രീകളെ ബീജത്തില്‍ കുളിപ്പിക്കാനും തുടങ്ങി(സംബന്ധം) .ഇവയിലൂടെ തങ്ങള്‍ തികച്ചും വ്യത്യസ്തരായ ഒരു ജനത ആക്കപ്പെട്ടതായി നാടുവാഴികള്‍ വിശ്വസിക്കുകയും അതിനെല്ലാം പ്രതിഫലമായി ഭൂമിയും ധനവും പെണ്ണും ബ്രാഹ്മണന് കാഴ്ച വക്കുകയും ചെയ്തു. കല്ല്യ്യണ ദല്ലാള്‍ തന്നെ വരനായി മാറിയ പോലെ പൂണൂല്‍ തൊഴിലാളി ആയി എത്തിയ ബ്രാഹ്മനവര്‍ഗം സര്വാധിപതികലായിമാറി.(രാജവംശത്തെ വെളുപ്പിക്കാന്‍ കൂട്ടിരുപ്പുകാര്‍ എന്ന പേരില്‍ stud service providing brahmins അന്തപ്പുരങ്ങളില്‍ നിയമിക്കപ്പെട്ടിരുന്നതായി മാടമ്പ് കുഞ്ഞിക്കുട്ടന്‍ ഒരു കൃതിയില്‍ പറയുന്നുണ്ട്.)വെള്ള തൊലി കാരുടെ ബീജത്തില്‍ കുളിച്ചാല്‍ ആരും ധന്യരാകും എന്ന വിശ്വാസം സമൂഹത്തില്‍ രൂട്ട മൂലമായി. അതിനാല്‍ "ബ്രാഹ്മനാള്‍ stud service"(ബ്രാഹ്മണ പ്രജനന സേവനം)സമൂഹത്തില്‍ പലരും ഉപയോഗപ്പെടുത്തി തുടങ്ങി.(കൂടുതല്‍ വിവരങ്ങള്‍ ആദ്യ പോസ്റ്റില്‍.)


കേരളത്തിലെ നാടുവാഴികള്‍ ബീജസ്നാനതിലൂടെ സങ്കര വര്‍ഗമാക്കപ്പെട്ട ആസ്ട്രലോയിട് വിഭാഗക്കാരാണ്.വര്‍മ,രാജ,സാമൂതിരി,കോലത്തിരി,തുടങ്ങി പല വിചിത്ര നാമങ്ങളിലും അറിയപ്പെടുന്ന ഇവരില്‍ ഭൂരിപക്ഷവും ഇന്നും ആസ്ട്രലോയിട് വംശീയ ചിഹ്നങ്ങള്‍ പേരുന്നവരാന്.സമൂഹത്തിലെ സൂക്ഷ്മ ന്യൂന പക്ഷങ്ങളായ ഇവരുടെ പൂര്‍വികര്‍ തന്നെയാണ് ഈഴവരുടെയും,പുലയരുടെയും,പറയരുടെയുമൊക്കെ പൂര്‍വികര്‍.കേരളത്തിന്റെ വടക്ക് ഭാഗത്തുള്ള രാജാക്കന്മാര്‍ "ബ്രാഹ്മനാള്‍ stud service"കൂടുതല്‍ പ്രയോജനപ്പെടുത്തി വെളുത്തെങ്ങിലും തെക്കുള്ളവര്‍ക്കു അത്രമാത്രം അതിനു കഴിഞ്ഞതായി കാണുന്നില്ല.വര്‍ഗ സങ്കരം മൂലം തൊലി കൂടുതല്‍ കറുത്ത ബ്രാഹ്മണര്‍ ആയിരിക്കണം അവിടെ സേവനം നല്‍കിയത്.അതിനാല്‍ ഇന്നും തിരുവിതാം കൂര്‍ രാജവംശത്തിലെ പലര്‍ക്കും പക്കാ ആസ്ട്രലോയിട് ച്ച്ചായ ആണുള്ളത്.ഒരു തൊപ്പി പാളയും ധരിച്ചു ഇന്നത്തെ രാജാവ് ഉത്രാടം തിരുനാള്‍ മാര്താണ്ട വര്‍മയോ,പഴയ രാജാവ് ചിത്തിര തിരുനാലോ വയലില്‍ നിന്ന് കിളച്ചാല്‍ കോരന്‍ പുലയനോ,കുമാരന്‍ ചോനോ ഒക്കെ ആണെന്നെ തോന്നു.അത്രയ്ക്കുണ്ട് സാദ്രിശ്യം.

പിന്‍ കുറിപ്പ്:-

ബ്രാഹ്മിന്‍സ് ടച് എന്ന പേരില്‍ ഒരു കറി പൊടി പരസ്യം ഇപ്പോള്‍ ടി.വി.യില്‍ വരുന്നുണ്ട്.കേരളത്തിന്റെ യഥാര്‍ത്ഥ പാരമ്പര്യം എന്ന മട്ടില്‍ ആണ് അവതരണം.അതുകേട്ടാല്‍ തോന്നും ബ്രാഹ്മണരുടെ കുല തൊഴില്‍ പാചകം ആയിരുന്നു എന്ന്.(ഇപ്പോള്‍ ധാരാളം ബ്രാഹ്മണര്‍ പാചക കാരായി ഉണ്ട് എന്നത് മറക്കുന്നില്ല.)"ബ്രാഹ്മിന്‍സ് ടച് തന്ത്ര മന്ത്ര തട്ടിപ്പ് സര്‍വീസ് "എന്നോ "ബ്രാഹ്മിന്‍സ് ടച് stud സര്‍വീസ്"എന്നോ മറ്റോ പേരിട്ടു പാരമ്പര്യ തൊഴില്‍ ബിസിനസ് ആക്കുക ആയിരുന്നു കൂടുതല്‍ നല്ലത്.രണ്ടാമത് പറഞ്ഞതിന് ഇന്നും ആവശ്യക്കാര്‍ ധാരാളം ഉണ്ടാകും."ബ്രാഹ്മണന്‍ മമ ദൈവം "എന്ന് വിശ്വസിക്കുന്ന നായന്മാര്‍ക്ക് നമ്മുടെ നാട്ടില്‍ വല്ല കുറവുമുണ്ടോ?!!! റഫറൻസ്

No comments:

Post a Comment